സ്ഥാനം: പോസ്റ്റ് പ്രൊഡക്ഷൻ വീഡിയോ എഡിറ്റർ സംഘം: www.konnivartha.com സ്ഥലം: konni/bangalore ബാംഗ്ലൂര്‍ പ്രധാന എഡിറ്റിംഗ് കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ പുതു സംരംഭത്തിലേക്ക് ന്യൂസ് വീഡിയോ എഡിറ്റര്‍ , മോഷന്‍ ഗ്രാഫിക്‌സ് ഡിസൈനര്‍,ന്യൂസ് ക്യാമറാമാന്‍,പരസ്യ വിഭാഗം മാനേജര്‍ എന്നിവരെയും ,ഉടന്‍ തുടങ്ങുന്ന വെബ് സൈറ്റ് എഫ് .എം റേഡിയോയില്‍ പരസ്യവിഭാഗം മാനേജരെയും ആവശ്യം ഉണ്ട് .ഈ തസ്തികകളിലേയ്ക്ക് 4 പേരെവീതം ഡേ നൈറ്റ് ഷിഫ്റ്റുകളിലേയ്ക്ക് ആവശ്യമുണ്ട് . കുറഞ്ഞ മുന്‍ പരിചയം രണ്ടു വര്‍ഷം.താല്പര്യം ഉള്ളവര്‍ മാത്രം പ്രതീക്ഷിക്കുന്ന മാസ ശമ്പളം യോഗ്യത ,പരിചയം തുടങ്ങിയ കാര്യങ്ങള്‍ താഴെക്കാണുന്ന അഡ്രസ്സില്‍ മാത്രം അയയ്ക്കുക . HR DEPARTMENT, www.konnivartha.com KONNI (PO ) PATHANAMTHITTA ,KERALA, INDIA PIN:689691 email:konnivartha@gmail.com
Read Moreവിഭാഗം: Uncategorized
https://www.konnivartha.com/
കോന്നിയുടെ പ്രഥമ ഇൻറർനെറ്റ് മാധ്യമം.കോന്നി വാർത്ത.നേരുള്ള വാർത്തകൾ നിർഭയമായ്… നിരന്തരം … സന്ദർശിക്കു…. https://www.konnivartha.com/
Read Moreവിധിയെ പഴിക്കാന്‍ പോലും അൻവർ ബാബുവിന് സമയം ഇല്ല : ചികിത്സയും നിത്യ ചെലവും ചക്ക വിഭവങ്ങൾ വിറ്റ്
അൻവർ ബാബുവിനു ഇനി പതിനാലാമത്തെ സർജറി. വിധിയെ പഴിചാരി കൈനീട്ടാൻ അൻ വറിനാകില്ല; ചികിത്സയും നിത്യ ചെലവും ചക്ക വിഭവങ്ങൾ വിറ്റ് വേണം പുത്തനത്താണി: നമ്മെ പോലെ എല്ലാ ആഗ്രഹങ്ങളുമുള്ള ചെറുപ്പക്കാരന്‍ ഈ ചെറുപ്പകാരന്‍ കുറച്ചുകാലമായി വലിയ ഒരു രോഗത്തിന്റെ പിടിയിലാണ് .ഭാര്യയും രണ്ടു മക്കളും ഉള്ള ഇദ്ദേഹത്തിനു തൊഴിലെടുക്കാന്‍ ആവില്ല .. രോഗം (Arteriovenous malformation) കാലിലും വയറിലും നെഞ്ചത്തും മുഴകള്‍ രൂപപ്പെടുന്നു രക്തം വരികയും കാല് നീരു വന്ന് ചീർക്കുന്നു . മുറിവ് വന്നാല്‍ പിന്നെ ഉണങ്ങി കിട്ടാന്‍ പ്രായസമാണ് ഇദ്ദേഹത്തിന്റെ ഉമ്മയും ഉപ്പയും ഇത് പോലുള്ള രോഗം വന്ന് മരണപ്പെട്ടു . മൂന്നു മാസം കൂടുമ്പോള്‍ വെല്ലൂരില്‍ നിന്ന് സർജറി ചെയ്യുന്നു ഒരു സർജറിക്ക് നാല്പപതിനായിരം രൂപയോളം ചെലവ് വരും പുറമെ യാത്രാ ചിലവും മറ്റും വേറേയും കേരളം…
Read Moreപീഡനത്തിനിരയായ ബാലികയെ പരിശോധിക്കുന്നതിൽ വീഴ്ച : കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ 2 ഡോക്ടർമാരെ സസ്പെന്‍റ് ചെയ്തു
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ 2 ഡോക്ടർമാരെ സസ്പെന്‍റ് ചെയ്തു .ഗൈനക്കോളജിസ്റ്റ് മാരായ ഡോ :ഗംഗ ഡോ.ലേഖ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നടപടി സ്വീകരിച്ചത് . ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ ആണ് നടപടി .ഇവര്‍ക്ക് എതിരെ കൂടുതല്‍ വകുപ്പ് തല നടപടികള്‍ ഉണ്ടാകും .പത്തനംതിട്ട അയിരൂരിൽ പീഡനത്തിനിരയായ 5 വയസുകാരിയെയാണ് കോഴഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാർ പരിശോധനക്കായി 6 മണി്ക്കൂർ നിർത്തിയ ശേഷം ഇറക്കിവിട്ടത്. കഴിഞ്ഞമാസം 15 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പീഡനത്തിനിരയായ 5 വയസ് കാരിയെ പരിശോധിക്കാൻ വിസമ്മതിച്ചത് . കോയിപ്രം പോലീസിനൊപ്പം ആശുപത്രിയിലെത്തിയ കുട്ടിയെ ഗൈനക്കോളജി വിഭാഗത്തിലുള്ള ഡോക്ടർ ഗംഗയും തുടർന്ന് ഡ്യൂട്ടിക്കെത്തിയ ഡോക്ടർ ലേഖയും പരിശോധി്ക്കാൻ തയാറായില്ല , 3 മണി മുതൽ രാത്രി 8 മണി വരെ കുട്ടിയെ…
Read Moreപിറന്നുവീണ് ആറു മിനിറ്റുകൾക്കുള്ളിൽ ആധാർ നമ്പർ
മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ആശുപത്രിയില്‍ ജനിച്ച ഭാവന സന്തോഷ് യാദവ് എന്ന കുഞ്ഞിനാണ് ആധാറിനായി മാതാപിതാക്കള്‍ രജിസ്റ്റര്‍ ചെയ്തത്. ഓൺലൈൻ അപേക്ഷ നൽകി ആറു മിനിറ്റിനുള്ളിൽ ജനന സര്‍ട്ടിഫിക്കറ്റും ആധാറും സ്വന്തമാക്കിയെന്ന് ജില്ലാ കളക്ടര്‍ രാധാ ക്രുഷ്ണ ഗാമെ പറഞ്ഞു. ഉസ്മാനബാദിന് ഇത് അഭിമാന നിമിഷമാണ്. എല്ലാ കുട്ടികൾക്കും ആധാറിനായി രജിസ്റ്റർ ചെയ്യുമെന്നും അവരുടെ ആധാര്‍ നമ്പറുകള്‍ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കുമെന്നും കളക്ടർ പറഞ്ഞു.
Read Moreകോന്നി മെഡിക്കല്‍ കോളേജ് 2021 ല്‍ മാത്രം കെട്ടിട നിര്‍മ്മാണം ചുമച്ചും കുരച്ചും ഇഴഞ്ഞും നീങ്ങുന്നു
നിർദിഷ്‌ട കോന്നി ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിട നിർമാണത്തിനു ഒച്ചിഴയും വേഗത പോലും ഇല്ല . 3.25 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്‍റെ നിർമാണ ജോലികളില്‍ മെല്ലെ പോക്ക് സ്വീകരിക്കുന്നത് ആരാണ് എന്ന് അന്വേഷണ വിധേയമാക്കണം .കോന്നി എംഎൽഎ അടൂർ പ്രകാശിനോട് ഇടതു സര്‍ക്കാരിനുള്ള പ്രതികാര നടപടിയാണോ മെല്ലെ പോക്ക് നയം എന്ന് ജനങ്ങള്‍ സംശയിക്കുന്നു . ജില്ലയുടെ തന്നെ സ്വപ്നപദ്ധതിയായ കോന്നി മെഡിക്കൽ കോളജ് കെട്ടിട നിര്‍മ്മാണം പകുതിപോലും പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല .കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന അടൂർ പ്രകാശ് തുടങ്ങി വച്ച കോന്നി മെഡിക്കൽ കോളജിന്‍റെ പ്രവര്‍ത്തനം ഇടതു സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തിലെ നടക്കുകയുള്ളൂ എന്നൊരു നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതായി അറിയുന്നു . കോന്നി മെഡിക്കൽ കോളജ് നിർമ്മാണം പേരിന് മാത്രമാണു ഇപ്പോള്‍ നടക്കുന്നത് . ഈ അധ്യയന വർഷം കോഴ്സ്…
Read Moreആറന്മുളയുടെ തിലകക്കുറിയാണ് ഉതൃട്ടാതി ജലമേള
ഉതൃട്ടാതി ജലമേള ദേശീയതയുടെയും മതനിരപേക്ഷതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നു ……………………………………. നാനാവിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഒരേമനസോടെ ഒത്തുചേരുന്ന ആറന്മുള ഉതൃട്ടാതി ജലമേള ദേശീയതയുടെയും മതനിരപേക്ഷതയുടെയും സന്ദേശം പകര്‍ന്നുനല്‍കുന്നതാണെന്ന് ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉതൃട്ടാതി ജലമേള ആറന്മുള സത്രക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുഴയും വയലുകളും തണ്ണീര്‍ത്തടങ്ങളും കൊണ്ട് സമൃദ്ധമായ ആറന്മുളയുടെ തിലകക്കുറിയാണ് ഉതൃട്ടാതി ജലമേള. പമ്പാനദീതട സംസ്‌കാരത്തിന്റെ ഭാഗമാണ് ജലമേളയുടെ ഭാഗമായുള്ള ഈ കൂട്ടായ്മ. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ ഭാഗമായി നടത്തുന്ന ജലമേള നാടിന്റെ സാംസ്‌കാരിക തനിമ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം കൂട്ടായ്മയുടെയും മതനിരപേക്ഷതയുടെയും സന്ദേശം നല്‍കുന്നു എന്നത് ഏറെ ആവേശകരമാണ്. ആറന്മുള കണ്ണാടിയും വള്ളസദ്യയും വഞ്ചിപ്പാട്ടും ഉള്‍പ്പടെ അനവധി സാംസ്‌കാരിക തനിമകള്‍ നിറഞ്ഞ ഒരു പ്രദേശമാണ് ആറന്മുള. ആറന്മുളയുടെ പ്രശസ്തി പലതുകൊണ്ടും ലോകടൂറിസം ഭൂപടത്തില്‍ തന്നെ ഇടംപിടിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജലമേളകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍…
Read Moreതിത്തി ..താരാ.. തിത്തൈ….. പമ്പാ നദി പാടി പ്പറഞ്ഞു ജല ഘോക്ഷ യാത്ര മനോഹരം
ആറന്മുള: പമ്പാ നദിയുടെ കുഞ്ഞോളങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ട് അന്‍പത്തി രണ്ടു പള്ളിയോടങ്ങള്‍ ആറന്മുളയുടെ ജല ഘോക്ഷ യാത്രയില്‍ അണിനിരന്നു ഇരു കരകളിലും നിറഞ്ഞു നിന്ന പുരുഷാരവം ആര്‍ത്തിരമ്പി .അകലെ സുര്യന്‍ തന്‍റെ ചൈതന്യം നിറച്ചു കൊണ്ട് മറ്റൊരു രാജ്യത്തിന് വെളിച്ചം നല്‍കാന്‍ അറബി കടലില്‍ താഴുന്നു .മഴയുടെ അകമ്പടിയോടെ നിറഞ്ഞ് ഒഴുകിയ പമ്പ തന്‍റെ പ്രതാപം വീണ്ടെടുത്ത ദിനമായിരുന്നു ഇന്ന് .ആറന്മുളയുടെ ജലോത്സവം . പമ്പയുടെ നെട്ടായത്തില്‍ നടക്കുന്ന ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന്‍റെ ഫൈനല്‍ വിജയിയെ പ്രഖ്യാപികുവാനുള്ള തീരുമാനം തര്‍ക്കത്തിനെ തുടര്‍ന്ന് ഉപേക്ഷിച്ചു .മത്സര തുടക്കത്തിലേ പിഴവ് മൂലമാണ് മത്സര വള്ളം കളി യുടെ ഫൈനല്‍ മത്സരം ഫിനിഷിംഗ് പൊയന്റില്‍ എത്തിയപ്പോള്‍ തര്‍ക്കത്തില്‍ ആയത്.തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു .
Read Moreപമ്പയുടെ നെട്ടായത്തില്‍ ആറന്മുള വള്ളം കളി ..തത്സമയം ……
പമ്പയുടെ നെട്ടായത്തില്‍ ആറന്മുള വള്ളം കളി ..തത്സമയം …… ആറന്മുള പള്ളിയോട ദേവ സംഘം ….നന്ദി https://www.facebook.com/100007716314642/videos/vb.100007716314642/2014139302186594/?type=3&theater
Read Moreമസ്തിഷ്‌കമരണം:13 വയസുകാരിയുടെ അവയവങ്ങള്‍ എട്ടു പേര്‍ക്ക് ജീവനേകി
മസ്തിഷ്‌കമരണം സംഭവിച്ച 13 വയസുകാരിയുടെ അവയവങ്ങള്‍ എട്ടു പേര്‍ക്ക് പുതുജീവന്‍ നല്‍കി. 2012ല്‍ മസ്തിഷ്‌കമരണം സംഭവിച്ച സൊമര്‍സെറ്റ് സ്വദേശിയായ ജെമീമ ലേസലിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ജെമീമയുടെ ഹൃദയം, പാന്‍ക്രിയാസ്, ശ്വാസകോശം, വൃക്കകള്‍, കരള്‍, ചെറുകുടല്‍ തുടങ്ങിയ അവയവങ്ങളാണ് നല്‍കിയത്. അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജെമീമയുടെ അവയവങ്ങള്‍ പുതുജീവനേകിയത്. അവയവദാനത്തിന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമ്മതം നല്‍കിയിരുന്നു.
Read More