പത്തനംതിട്ട ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Spread the love

പത്തനംതിട്ട ജില്ല
കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി. 22.11.2021

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. അടൂര്‍ 3
2. പന്തളം 4
3. പത്തനംതിട്ട 7
4. തിരുവല്ല 8
5. ആനിക്കാട് 0
6. ആറന്മുള 1
7. അരുവാപുലം 1
8. അയിരൂര്‍ 0
9. ചെന്നീര്‍ക്കര 0
10. ചെറുകോല്‍ 1
11. ചിറ്റാര്‍ 0
12. ഏറത്ത് 1
13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 0
15. ഇരവിപേരൂര്‍ 2
16. ഏഴംകുളം 2
17. എഴുമറ്റൂര്‍ 1
18. കടമ്പനാട് 3
19. കടപ്ര 4
20. കലഞ്ഞൂര്‍ 2
21. കല്ലൂപ്പാറ 0
22. കവിയൂര്‍ 3
23. കൊടുമണ്‍ 2
24. കോയിപ്രം 9
25. കോന്നി 2
26. കൊറ്റനാട് 0
27. കോട്ടാങ്ങല്‍ 0
28. കോഴഞ്ചേരി 4
29. കുളനട 7
30. കുന്നന്താനം 0
31. കുറ്റൂര്‍ 1
32. മലയാലപ്പുഴ 0
33. മല്ലപ്പളളി 1
34. മല്ലപ്പുഴശ്ശേരി 2
35. മെഴുവേലി 1
36. മൈലപ്ര 2
37. നാറാണംമൂഴി 0
38. നാരങ്ങാനം 2
39. നെടുമ്പ്രം 0
40. നിരണം 1
41. ഓമല്ലൂര്‍ 0
42. പള്ളിക്കല്‍ 0
43. പന്തളം-തെക്കേക്കര 2
44. പെരിങ്ങര 4
45. പ്രമാടം 3
46. പുറമറ്റം 3
47. റാന്നി 3
48. റാന്നി-പഴവങ്ങാടി 2
49. റാന്നി-അങ്ങാടി 1
50. റാന്നി-പെരുനാട് 5
51. സീതത്തോട് 1
52. തണ്ണിത്തോട് 0
53. തോട്ടപ്പുഴശേരി 2
54. തുമ്പമണ്‍ 0
55. വടശേരിക്കര 5
56. വളളിക്കോട് 1
57. വെച്ചൂച്ചിറ 0

ജില്ലയില്‍ ഇതുവരെ ആകെ 199424 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 191549 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) തോട്ടപ്പുഴശേരി സ്വദേശി (74) 20.11.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 551 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 195658 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2376 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2302 പേര്‍ ജില്ലയിലും, 74 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ആകെ 8704 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2740 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
1479 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.